കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ലെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി,
എസ് എഫ് ഐയില്‍ ചേര്‍ന്നാല്‍ ഡിഗ്രി തോറ്റാലും പി ജി പഠിക്കാം, പരീക്ഷ എഴുതാതെ തന്നെ പാസാകാം, ഏതു രേഖ വെച്ചും ജോലിയും നേടാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അങ്ങനെ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോ എന്ന് പരിശോധിക്കാനുളള കേന്ദ്രം തുറന്നെന്നും തിരുവനന്തപുരത്തെ എസ് എഫ് ഐ ഓഫീസാണതെന്നും ആസാദ് പരിഹസിച്ചു.
ക്രിമിനല്‍ ഗൂഢാലോചന നിയമത്തിനുമുന്നില്‍ കൃത്യമായി വരേണ്ടതാണ്. അങ്ങനെ വരിക തന്നെ വേണം എന്ന് ഞാന്‍ പറഞ്ഞു. കുറ്റവാളികള്‍ മാധ്യമപ്രവര്‍ത്തകരാകാം, രാഷ്ട്രീയക്കാരാകാം. ആരായാലും സ്വാഭാവികമായും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ട് എന്നാണ് പറഞ്ഞത്
കെ എസ് യുക്കാർ വിളിച്ചു പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കുകയും തെറ്റെങ്കിൽ അപ്പോൾ തന്നെ ആരോപണം തെറ്റാണെന്നു ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത മാധ്യമ പ്രവർത്തകർക്കുണ്ട്.അതു കൊണ്ടും തീരില്ല.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ നിര്‍മ്മിച്ച കെ വിദ്യയുടെ വാര്‍ത്തയ്ക്ക് വിശദാംശങ്ങള്‍ തേടി കോളേജിലെത്തിയ പ്രിന്‍സിപ്പാളിനോടും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പ്രതികരണം തേടുന്നതിനിടെ വിദ്യാര്‍ത്ഥി പ്രതിനിധികളിലൊരാളാണ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം ഉയര്‍ത്തിയത്.
. ഈ പറയുന്ന പരീക്ഷ എഴുതാനുള്ള അപേക്ഷ പോലും താൻ നൽകിയിട്ടില്ലെന്ന് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു ആർഷോ. ആരോപണം നേരിടുന്ന ആളിന്റെ ആ വാദം ശരിയാണോ എന്ന് ക്രോസ്‌ചെക്ക് ചെയ്യേണ്ടത്
പരീക്ഷയെഴുതാതെ ആരെങ്കിലും ജയിക്കുമോ? അങ്ങനെ ഒരു ലിസ്റ്റ് വരുമോ? എസ്എഫ് ഐ സംസ്ഥാന സെക്രട്ടറിക്കുനേരെ അത്തരമൊരു വാര്‍ത്ത വരിക, മാധ്യമങ്ങള്‍ അത് ലോകംമുഴുവന്‍ അറിയിക്കുക. എസ്എഫ്‌ഐയെ കുറ്റപ്പെടുത്തുന്ന നിലപാടുകള്‍ മാധ്യമങ്ങള്‍ സ്വീകരിക്കുക.
വൈകിട്ട് തിരിച്ചുള്ള യാത്രയിൽ വിവരം അറിയുമ്പോഴേക്ക് ഈ പ്രചരണം സാധ്യമായ എല്ലാ ഇടങ്ങളിലും എത്തിയിരുന്നു. സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരുന്നു.